ഓഷ്യാനസ് ചാലിയം ടൂറിസം പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക് എത്തുന്നു

05 Apr 2024

News
‘ഓഷ്യാനസ് ചാലിയം’ ടൂറിസം പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക് എത്തുന്നു

അറബിക്കടലിന്റെ തീരത്ത് ‘ഓഷ്യാനസ് ചാലിയം’ ടൂറിസം പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക് എത്തുന്നു. റമദാൻ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ഏറക്കുറെ പ്രയോജനകരമാകുന്ന വിധത്തിൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലത്ത് പൂട്ടുകട്ട വിരിക്കുന്ന ജോലി ഏതാണ്ട് മുക്കാൽ ഭാഗം പൂർത്തീയായി. ചെറിയ സ്റ്റാളുകൾക്ക് മേൽക്കൂര നിർമിക്കുന്നുണ്ട്.

സഞ്ചാരികൾക്ക് തങ്ങാനായി മുളകൊണ്ട് നിർമിച്ച മുഖ്യ കെട്ട്ടിടത്തിന്റെ ജോലി നടന്നു കൊണ്ടിരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി 9.25 കോടി രൂപയാണ് ബീച്ച് സൗന്ദര്യവത്കരികരിക്കാൻ അനുവദിച്ചത്. പുലിമുട്ടിന്റെ ഇരുഭാഗത്തെയും കൈവരികളിൽ ലൈറ്റുകൾ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. സായാഹ്നങ്ങളിൽ പുലിമുട്ടുകളിൽ എത്തിച്ചേരുന്ന സഞ്ചാരികളുടെ ഒഴുക്ക് ദിനംപ്രതി കൂടുകയാണ്. അതുകൊണ്ടുതന്നെ ഓഷ്യാനസ് ചാലിയത്തിശന്റ നിർമാണം പൂർത്തിയാകുമ്പോൾ ജില്ലയിൽ തന്നെ ഏറ്റവും മികച്ച ടൂറിസം ഹബ്ബായി ചാലിയം മാറും.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit